പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി ശുപാർശ: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീർണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പിണറായി വിജയനെതിരായി കേസെടുക്കണമെന്ന ഇ ഡി ശുപാർശ കെപിസിസി യോഗം ചർച്ച ചെയ്ത ശേഷമായിരുന്നു പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ചാവിഷയമായി. ചിറയിൻകീഴ് സംഭവം ചർച്ചയായില്ല. ഉപതിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾക്ക് ചുമതല നൽകി. അന്വേഷണ കമ്മീഷൻ തീരുമാനങ്ങൾ തുടരട്ടെ. പിണറായിക്കെതിരെയുള്ള ED കത്തിൽ നിയമപരമായി നീങ്ങണമെന്ന് യോഗം. ESA പക്ഷിവാസ ജനവാസ മേഖലകളെ ഒഴിവാക്കാൻ സമ്മർദ്ദം ചെറുക്കും. പിഎം ശ്രീ വിഷയം മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിനു ശേഷം മറ്റ് നടപടികൾ ഉണ്ടാകും. ചിറയിൻകീഴ് സംഭവത്തിൽ ആലോചിച്ചു മാത്രം നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.